കോഴിക്കോട്: കൊച്ചുകുട്ടികളുൾപ്പെടെയുള്ളവർ സംസ്ഥാനത്ത് ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെടുന്നുണ്ട്. തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയതായി പതിമൂന്നുകാരി വെളിപ്പെടുത്തി. .
ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി വെളിപ്പെടുത്തി. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയക്കുകയും ചെയ്തു.
ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്പോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയ കെണിയിലാകുന്നത്.
റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നടന്നു
ആറ്റിങ്ങൽ രാമച്ചംവിള ബൈപ്പാസിന് സമീപം റൈസ് ഫ്ലവർ & ഓയിൽ മിൽ ഓണേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം...
















